Wednesday, April 17, 2013

പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്...


'പല പല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകള്‍ നീക്കി
അരളിച്ചെടിയുടെ ഇലതന്നടിയില്‍
അരുമക്കിങ്ങിണിപോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരു നാള്‍ സൂര്യനുദിച്ചുവരുമ്പോള്‍
വിടരും ചിറകുകള്‍ വീശി
പുറത്തുവന്നു അഴകുതുടിക്കും
പൂമ്പാറ്റത്തളിരായി.
വിടര്‍ന്നു വിലസും പനിനീര്‍പ്പൂവില്‍
പറന്നുപറ്റിയിരുന്നു.
പൂവില്‍തുളളും പൂവതുപോലെ
പൂന്തേനുണ്ടു കഴിഞ്ഞു...' എന്ന് പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്കുള്ള പരിണാമം കവി പണ്ടേക്ക് പണ്ടേ പാടിവെച്ചിട്ടുണ്ട്. ചിത്രശലഭമായുള്ള ചിറകുവിടര്‍ത്തല്‍ ബിവിന്‍ ലാല്‍ എന്ന വായനക്കാരന്‍ ചിത്രങ്ങളാക്കിയപ്പോള്‍ ...


















 
From MATHRUBHUMI ZOOMIN

No comments: